Trending

അനന്തുവിന്റെ കുടുംബത്തിന് ആശ്വാസവുമായി മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ

അനന്തുവിന്റെ കുടുംബത്തിന് ആശ്വാസവുമായി മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ


നിലമ്പൂർ. :
വെള്ളത്തിൽ നിന്നു വൈദ്യുതി തട്ടി മരിച്ച അനന്തുവിൻ്റ മരണം കരളലിയിപ്പിക്കുന്നതും കണ്ണ് നനയിപ്പിക്കുന്നതുമാണ് 'രണ്ട് പെൺമക്കളിൽ ഏക ആൺതരിയിൽ പ്രതീക്ഷ പുലർത്തുന്ന കുടുംബത്തിൻ്റെ അത്താണിയാവേണ്ട അനന്തുവിൻ്റെ ചേതനയറ്റ ശരീരം ആരിലും താങ്ങാൻ കഴിയാത്തതാണ്.



അപ്പോൾ കൂടെപ്പിറപ്പുകളായ'രണ്ട് സഹോദരിമാരുടെയും മാതാപിതാക്കളുടെയും അവസ്ഥ പറയേണ്ടതില്ലല്ലോ. മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾ അവിടം സന്ദർശിക്കുകയും കുടുംബങളെ സാന്ത്വനപ്പെടുത്തുകയും ചെയ്തപ്പോഴുള്ള അവസ്ഥ വിവരാണീ ധിതമാണ്.ചെറിയ ഒരു മുറിയിൽ നാലു്മൂലയിലും നാലു പേരും കലങ്ങിയ കണ്ണുകളുമായി കരയാൻ പോലും കഴിയാത്ത അവസ്ഥയിൽ അന്ന പാനിയങ്ങൾ അന്യമായി സംഭവ ദിവസം മുതൽഒരേ കിടപ്പിലാണ് 'ആരുടെയും കരള് അലിയിപ്പിക്കുന്ന ഈ അവസ്ഥക്ക് ഞങ്ങൾ ദൃക്സാക്ഷികൾ ആയപ്പോൾ ഞങ്ങളും അറിയാതെ കണ്ണു തുടച്ചു .നിലമ്പൂർ ടൗണിൽ നിന്നും 'ഒറ്റപ്പെട്ട് വഴി ദുരം പിന്നിടുമ്പോൾ വിജനമായ മലമ്പ്രദേശം. 3കടുംബങ്ങൾ മാത്രം മാണ് ആ മലഞ്ചെരുവിൽ ഇപ്പോൾ താമസിക്കുന്നത്.. ചോർന്നൊലിക്കുന്ന ചെറ്റ കുടിലിൽ എത്താൻ ' അര നൂറ്റാണ്ട് പിന്നോട്ട് ഓർമ്മപ്പെടുത്തുന്ന 'കഴുങ്ങ് പാലം കടന്നു വേണം ഈ ദുഃഖാർത്തരുടെവീട്ടിൽ എത്താൻ 'ആ കുടുംബത്തിൻ്റെ ചിത്രവും ചരിത്രവും അവസ്ഥയും വ്യവസ്ഥയും. എല്ലാം ആ വീട്ടിലും പരിസരത്തും അടങ്ങിയിട്ടുണ്ട്.
നിരവദി ദാരുണ അന്ത്യത്തിനും അനുശോചനത്തിനും സാക്ഷികളായ മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ ഭാരവാഹികൾക്കും 'പൊതു പ്രവർത്തകർക്കും ഇത്തരത്തിലുള്ള ഹതഭാഗ്യർക്ക് ആശ്വാസ സന്ദേശം നൽകൽപുത്തിരിയല്ല. ഇതിനർഥം
കേരളത്തിലെ വലിയ ശതമാനം ജനങ്ങൾ ഇപ്പോഴും കടുത്ത ദാരിദ്യത്തിലും കഷ്ടതയിലുംതന്നെയാണ് '
ജനപ്രതിനിധികളായ മന്ത്രിമാരുടെ യും മറ്റും ആഡംബര 'രാജകീയ  ജീവിതവും .ലക്ഷങ്ങളുടെ കർട്ടനും 8 ലക്ഷത്തിൻ്റെ കണ്ണടയും ആഡംബര വാഹനങ്ങളും നിത്യാനെയുള്ള ' ഡ്രസ് ചൈൻ ജിങ്ങും കേരളത്തിൻ്റെ സാമ്പത്തികസ്ഥിതിയുടെ യും 'ജനജീവിതത്തിൻ്റെയുംഅളവ് കോലല്ല. പോലീസിൻ്റെ അകമ്പടിയും പിന്നെ ഗൺമാനും പോരാ ത്തതിനുപാർട്ടി പ്രവർത്തകരുടെ വേറേ സുരക്ഷാ കപചങ്ങളും തന്നെ സുചിപ്പിക്കുന്നത്. ജനങ്ങളും ജനപ്രിധി നിതികളും തമ്മിലുള്ള അകലം പാലിക്കലാണ് 'നഗന നേതൃങ്ങളെക്കൊണ്ട് ജനങ്ങളെ കാണാനോ 'ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനോ ഇക്കൂട്ടർക്ക് കഴിയാത്തതും ഇക്കാരണത്താൽ തന്നെയാണ് ' 'ബംഗാളിലെ ചെരിപ്പു ധരിക്കാത്ത ഒരു തരി സ്വർണ്ണം ഉപയോഗിക്കാത്ത 'മുഖ്യമന്ത്രി മമതാ ബാനർജി ബംഗാളിൻ്റ പ്രതീകവും പ്രധിനിധിയും ആയേക്കാം. അത്തരം മാതൃകാ ഭരണാധിപർക്ക് ലുബ്ദധയുള്ള രാജ്യമല്ല നമ്മുടേത്
നന്ദുവിൻ്റ ജീവിതസാഹചര്യങ്ങളുള്ള നിരവധി 'ദാരന്തങ്ങളും മരണങ്ങളുംനമുക്കൊക്കെ അറിവുള്ളതാ ണ്. ഇത്തരം സംഭവങ്ങളിൽ പല സന്ദർഭങ്ങളിലു രാഷ്ട്രിയക്കാരിൽ പലരും വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിച്ച് വിട്ട് '' വീണ്ടും പീഡിതരാക്കാനുള്ള ശ്രമം പലപ്പോഴും കണ്ടുവരുന്നു രാഷ്ട്രിയമാണ് ഇതിലെ വില്ലൻ എന്നാൽ ഇത്തരത്തിലുള്ള ഹതഭാഗ്യർ
സാമ്പത്തികമായി സഹായം അർഹിക്കുന്നവരാണന്നു ഏവർക്കും അറിയാം . എന്നിട്ടും പലപ്പോഴും നമ്മൾ അവരെ വിസ്മരിക്കുന്നു. സാമ്പത്തിക സഹായങ്ങൾ ഒന്നും 'നഷ്ടപ്പെട്ട ജീവനു പകരമാവില്ല എന്നാലും മാനസികാ പ്രയാസത്തോടപ്പം ശാരീരിക വിഷപ്പും കൂടി സഹിക്കേണ്ടതില്ലല്ലോ. ഗവൺമെൻ്റ് ആനുകൂല്യങ്ങൾ കീറാമുട്ടിയായി നീണ്ടുപോകുമ്പോഴും സന്നദ്ധ സംഘടനകളും സു മനസ്സുകളുടെ കൂട്ടായ്മയും ഔദാര്യ വുമാണ്.
എന്നും പ്രതീക്ഷ. പ്രത്യാ കിച്ച്പ്രവാസികൾ
ഇത്തരം കുടുംബങ്ങൾക്കൊപ്പമാവട്ടെ നമ്മൾ ഓരോരുത്തരുടെയും സഹായ ഹസ്തങ്ങളും ആശ്വാസവചനങ്ങളും

Post a Comment

Previous Post Next Post